കനവുകൾ നിറച്ചത് അവളുടെ ശബ്ദത്തിൻ മായാജാലമെങ്കിലും,
ശബ്ദം നിറച്ചതും തൂലികയെ.
കനവുകൾ നിറച്ചത് അവളുടെ നിശബ്ധത
യുദ്ധമെങ്കിലും,
യുദ്ധം നിറച്ചതും തൂലികയെ.
കപോലകല്പിതമാം അവളുടെ മിഴി പീലികൾ,
സാഗരത്തിൻ ശാന്തമാം ഓളങ്ങൾ
വെട്ടിതിളങ്ങും നയനങ്ങൾ,
നിഗൂഡ നിശബ്ധ്തക്കും കാവ്യത്തിൻ
ഭംഗിയെന്ന് ,
തെളിയും നേരത്ത് എഴുതിയതെല്ലാം,
മഹാകാവ്യത്തിൻ ദീപ്തോൽസവം.
No comments:
Post a Comment