തന്മയി ഭാവത്തിൻ,
ഓളങ്ങൾ സൃഷ്ടിച്ചു.
കണ്ണാടിപോലെ
വെട്ടി,
തിളങ്ങിയെൻ,
ആവണിമാസത്തെ
സൂര്യ
പ്രഭാവത്തെ,
ആഗിരണം
ചെയ്ത,
പുഴയായി
മാറി നീ.
എന്നിലെ
ശബ്ദവും,
താളവും
മോഹവും,
കാണുന്ന
ദ്രിശ്യവും
കേൾക്കുന്ന രാഗവും,
പ്രതിധ്വനി
തന്നെയെന്ന-
റിയുക
സഖിയേ.